CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 36 Minutes 19 Seconds Ago
Breaking Now

വരുന്നു, ലോകത്തിനു മുഴുവനായി ഒരു കറൻസി.

ലോകത്തിനു മുഴുവനായി ഒരു കറൻസി എന്ന ആശവുമായി 2013 ജനുവരിയിൽ ഹോഗ്കൊങ്ങിൽ  പ്രവർത്തനമാരംഭിച്ച യൂഫണ് ക്ലബ് ഇന്ത്യയിൽ ഓഫീസുകൾ തുറക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി യൂഫണ് ക്ലബിന്റെ മാർകെറ്റിംഗ് മാനേജരും മുൻ മിസ്സ്‌ ഇന്ത്യ മലേഷ്യ വിജയിയുമായ ഷർമിസ്ത്ത യൂഗന്റെ നേതൃത്വത്തിൽ നാലംഗ മാനേജ്മെന്റ്റ് സംഘം നവംബർ രണ്ടാം പകുതിയിൽ ഡൽഹി,ബോംബൈ, ചെന്നൈ എന്നി നഗരങ്ങള സന്ദർശിക്കുകയും ഇൻഡയിലെ കച്ചവട സാധ്യതകളെ വിലയിരുത്തുകയും ഉണ്ടായി. തായ് ലാൻഡ്, മലേഷ്യ,സിംഗപ്പൂർ, എന്നി ഏഷ്യൻ  രാജ്യങ്ങളിൽ പ്രചാരം ഏറിക്കൊണ്ടിരിക്കുന്ന ഇ-കോമേഴ്സ് കമ്പനിയാണ് യൂഫണ് ക്ലബ്. ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്സ് സ്ഥാപനമായ ആലിബാബയുടെയും, അമേരിക്കയിലും മറ്റു രാജ്യങ്ങളിലും തരംഗം സൃഷ്ടിച്ച ഇ-കറൻസിയായ ബിറ്റ് കോയിന്റെയും ബിസിനസ്സ് മോഡലുകൾ സദൃശ്യമാക്കിയാണ് യൂഫണ് ക്ലബ്‌ ലോകക വണിച്യ വിപണിയിൽ മുന്നോട്ട് കുതിക്കുന്നത്. യൂഫണ് ക്ലബ്‌ അംഗങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് യൂഫണ് ക്ലബ്‌.സാധാരണ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ യൂഫണ് നമുക്ക് കാണാനോ സ്പർശിക്കുവാണോ സാധിക്കുകയില്ല.                      

യൂഫണിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഇൻറ്റർനെറ്റിന്റെ സഹായത്തോടുകൂടിയാണ്. ലോകമെമ്പാടും ലക്ഷത്തിൽ പരം യൂഫണ് ഉപഭോക്ത്താക്കൾ നിലവിലുണ്ട്. യു.കെയിൽ അംഗ സംഖ്യ 350 കഴിഞ്ഞു. ഇന്ത്യയിൽ ഓഫീസുകൾക്ക് പിന്നാലെ യു.കെയിലും ഓഫീസുകൾ തുറക്കും എന്നാണ് വാർത്ത. അതിനായുള്ള ചർച്ച നടന്നു വരികയാണ്‌. ഇന്ത്യയില ഓഫീസുകൾ ആരംഭിക്കുന്നതോടുകൂടി ഇന്ത്യൻ വാണിജ്യ മേഖലകളിൽ പുത്തൻ ഉണർവ് ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  യൂഫണ് സ്വന്തമാക്കിയ ആദ്യ മലയാളിലകൾ തൃശ്ശൂർ സ്വദേശികളായ സഖിൽ സുരേഷ്, ആസിഫ് കടക്കാത്,വിഷ്ണു കാർത്തികേയൻ എന്നിവരാണ്‌. ലോകവ്യാപകമായി വികസിച്ചുകൊണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും മറ്റു തടസ്സങ്ങളില്ലാതെ പണം വിനിമയം ചെയ്യുവാൻ വരും കാലങ്ങളിൽ യൂഫണ് കൊണ്ട് സാധിക്കും. നിലവിൽ തായ് ലൻഡ്,മലേഷ്യ പോലുള്ള രാജ്യങ്ങളിൽ സ്റ്റേഷനറി ഉദ്പന്നങ്ങൾ മുതലുള്ള ആഡംബര കാറുകൾ വരെ യൂഫണ് നല്കി വാങ്ങാവുന്നതാണ്.

                             

www.ubtmall.com    എന്നാ വെബ്സൈറ്റിൽ യൂഫണ് കൊടുത്തു സാധനങ്ങൾ വാങ്ങാനുള്ള സൌകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഈ സംവിധാനം നിലവിൽ വന്നിട്ടിലെങ്കിലും ഇന്ത്യക്കാർക്ക് യൂഫണ് ഒരു സുരക്ഷിത നിക്ഷേപമാർഗമാണ്.  യൂഫണ്ന്റെ മൂല്യം താഴോട്ടു പോകുകയില്ല മറിച്ചു വർദ്ധിച്ചുകൊണ്ടിരിക്കും. നിലവിലെ കംബോള നിരക്കിനു കീഴെ യൂഫണ് ആർക്കും  വിലക്കാൻ സാധിക്കില്ലന്നതും യൂഫണിന്റെ വിതരണം കമ്പനി നിശ്ചയിചിരിക്കുന്നത് മൂലമാണ്. ആയതിനാൽ യൂഫണ് വാങ്ങിക്കുന്ന ഏതൊരു വ്യക്തിക്കും അത് മറിച്ചു വിൽക്കുമ്പോൾ ലാഭം ഉറപ്പാണ്‌. ഇതു തന്നെയാണ് യൂഫണ് ക്ലാബിലേക്ക് ജനങ്ങളെ  ആകർഷിക്കുന്ന പ്രധാന ഘടകവും. അമേരിക്കാൻ സ്റ്റോക്ക്  ഏക്സ്ചെയ്ച്ചായ നസ്ടാക്കിൻ ലിസ്റ്റ് ചെയ്യപ്പെടുന്നത് വരെ യൂഫണ് ആരെങ്കിലും സ്വന്തമാക്കണമെങ്കിൽ ഏതെങ്കിലും ഒരു യൂഫണ് അംഗം വഴെയേ സാധിക്കുകയുള്ളൂ.575 അമേരിക്കാൻ ഡോള്ളർ മുതലുള്ള വിവിധ പാക്കേജുകളായിട്ടാണ് യൂഫണ് ലഭ്യമാകുന്നത്. യൂഫണ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9497679111 എന്ന നമ്പറിലോ,   buyutokens@gmail.com     എന്ന  ഇമെയിൽ ഐടിയിലോ ബന്ധപെടെണ്ടാതാണ് കൂടുതൽ വിവരങ്ങൾക്ക്    www.facebook.com/UFunClubGlobal     എന്ന  ഫെയിസ്ബുക്ക് പേജും സന്ദർശിക്കാവുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.